Saturday, August 31, 2019

ഭാരതം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ -വിത്തെടുത്ത് കുത്തേണ്ട സ്ഥിതി

ഭാരതം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ -വിത്തെടുത്ത് കുത്തേണ്ട സ്ഥിതി

നമ്മുടെ രാജ്യം പണച്ചുരുക്കവും, മാന്ദ്യവും നേരിടുക വഴി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഏറ്റവുമൊടുവില്‍ നീതി ആയോഗ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് വാഹന ഭവന വായ്പകള്‍ ഉദാരമാക്കുന്നതുള്‍പ്പെടെ വിപണിയെ ഉത്തേജിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് .അടിസ്ഥാനമേഖലകളെല്ലാം വന്‍ തകര്‍ച്ചയെ നേരിടുന്നുവെന്ന യാഥാര്‍ഥ്യവും തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നുവെന്നുമുള്ള കണക്കുകള്‍ മറച്ചുപിടിച്ചിട്ട്  കാര്യമില്ല .ഓരോ ദിവസവും ഓരോ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ പിരിച്ചുവിടുന്നവരുടെ കണക്കുകള്‍ പുറത്തുവിടുന്നുണ്ട്. അങ്ങനെ വന്നപ്പോള്‍ പിരിച്ചുവിട്ടോളൂ, പുറത്തുപറയരുത് എന്ന ശാസന നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അവിടെയും വസ്തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനാണ് പ്രേരിപ്പിക്കുന്നത്.ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത് .സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.75 ലക്ഷം കോടി രൂപ നല്‍കാന്‍ തയ്യാറായത്. സൂത്രപ്പണികളിലൂടെ പ്രതിസന്ധി മറികടക്കാമെന്ന ധാരണ തെറ്റാണെന്ന് വിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
സമ്പദ്ഘടനയുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിനുള്ള സ്വതന്ത്രസ്ഥാപനമായാണ് ആര്‍ബിഐ സ്ഥാപിതമാകുന്നത്. ബാഹ്യസ്ഥിരതയ്‌ക്കൊപ്പം ധനസ്ഥിരത, പണവിതരണം ഉള്‍പ്പെടെ ഇതിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് കരുതല്‍ ധനശേഖരം സൂക്ഷിക്കുന്നത്. അത് തികച്ചും സ്വതന്ത്രമായൊരു സംവിധാനമാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍ബിഐയെ കേന്ദ്ര ധനവകുപ്പിന്റെ അനുബന്ധ ഘടകമെന്ന പോലെയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ ഈ തീരുമാനം ധന സുസ്ഥിരതയെ ബാധിക്കുകയും പ്രതിസന്ധി കൂടുതല്‍ ആഴത്തിലേയ്ക്ക് പതിക്കാനിടയാക്കുകയും ചെയ്യുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.ഓരോ മേഖലയില്‍ നിന്നും തകര്‍ച്ചയുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മാന്ദ്യത്തിലെത്തിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജെന്ന പേരില്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചത്.
പ്രധാനമായും നാല് ഘടകങ്ങളാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നത്.സ്വകാര്യ നിക്ഷേപമാണ് അതിലൊന്ന്. പുതിയ പദ്ധതികളില്‍ സ്വകാര്യ സംരംഭകര്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. രണ്ടാമത്തേത് പൊതുനിക്ഷേപമാണ്. അടിസ്ഥാന സൗകര്യ വികസനം, ഇതര വികസന പദ്ധതികള്‍ എന്നിവയില്‍ സര്‍ക്കാര്‍ പണം ചെലവിടുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും.മൂന്നാമത്തെ ഘടകം ആഭ്യന്തരമായുള്ള ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും വന്‍ തോതില്‍ ചെലവഴിക്കപ്പെടുമ്പോള്‍ ബിസിനസുകള്‍ പച്ചപിടിക്കും. സമ്പദ്‌രംഗത്ത് ഉണര്‍വ് പ്രകടമാകും. നാലാമത്തെ ഘടകം, വിദേശ വിപണിയിലെ അല്ലെങ്കില്‍ ബാഹ്യമായ വിപണിയിലെ ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര വിപണിക്കപ്പുറത്തേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത് ബിസിനസുകള്‍ക്ക് കരുത്ത് പകരും.എന്നാല്‍  ദീര്‍ഘമായ കാലയളവുകളിലായി ഈ നാല് ഘടകങ്ങളും വേണ്ട വിധത്തില്‍  ഭാരതം ഒട്ടാകെ പ്രവര്‍ത്തിക്കുന്നില്ല. കേന്ദ്രസർക്കാർ ഇപ്പോഴത്തെ  സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യും  എന്ന് നോക്കി കാണാം .

പ്രൊഫ്. ജോൺ കുരാക്കാർ

Friday, August 30, 2019

ആമസോൺ കാടുകൾ കത്തുന്നു ,ലോകം ചുട്ടുപൊള്ളുന്നു


ആമസോൺ  കാടുകൾ  കത്തുന്നു ,ലോകം ചുട്ടുപൊള്ളുന്നു  
ലോകത്തെ മഴക്കാടുകളില്‍ 50 ശതമാനവും ആമസോണിലാണ്. ഇപ്പോള്‍, ഈ വനങ്ങള്‍ ഭീഷണിയിലാണ്. 2019 ല്‍ ഇതുവരെ മാത്രം 71,843 കാട്ടുതീയാണ് ആമസോണ്‍ മഴക്കാടുകളില്‍ ഉണ്ടായത്. ഈ സംഖ്യ 2018 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 83 ശതമാനം കൂടുതലാണ്. ആമസോണ്‍ കാട്ടുതീ സംബന്ധിച്ച്‌ 2013 മുതല്‍ ഉള്ള കണക്കുകള്‍ നോക്കിയാല്‍ അന്നത്തേതിന് ഇരട്ടിയാണ് ഈ വര്‍ഷം ഇതുവരെയുള്ള കാട്ടുതീ..ആമസോൺ കാടുകൾ . വെറുമൊരു കാടല്ല, 55 ലക്ഷം - ച.കി.മീ.വിസ്തൃതിയുള്ള വലിയൊരു കാട്. നമ്മുടെ കേരളത്തിന് ആകെ 38,863 ച.കി.മീ. വിസ്തൃതിയാണുള്ളത് എന്നോർക്കണം. ഇന്ത്യയാകട്ടെ 32 ലക്ഷം ച.കി.മീ വിസ്തൃതിയുള്ള രാജ്യവും. അതായത് 145 കേരളത്തിന്റെയും ഏകദേശം ഒന്നേമുക്കാൽ ഇന്ത്യയുടെയും വലിപ്പമുള്ള മഴക്കാടാണിത്. . ബ്രസീൽ, ബൊളീവിയ, പെറു, ഇക്വഡോർ,കൊളംബിയ, വെനീസ്വല, ഗയാന,സുരീനാം, ഫ്രഞ്ച് ഗയാന എന്നീ ഒൻപത് രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന മഹാ ആരണ്യകം. ആമസോൺ നദിയും ഇവിടെയുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ നദിയാണതെന്ന് കരുതപ്പെടുന്നു. 6400 കി.മീ. ദൈർഘ്യം. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലശേഖരം. ഒരു സെക്കന്റിൽ 20,90,00,000 ലിറ്റർ വെള്ളമൊഴുകുന്ന നദി. കഴിഞ്ഞ ഇരുപതിലധികം ദിവസങ്ങളായി ഇവിടെ കാട്ടുതീ പടർന്നിട്ട്. ബ്രസീൽ അതിർത്തിക്കുള്ളിൽ തുടങ്ങിയ അഗ്നിബാധ അയൽരാജ്യാതിർത്തികളിലേയ്ക്ക് വ്യാപിക്കുന്നു.
. ആമസോണിൽ 430 ഇനം ഉഭയജീവികൾ ഉണ്ടെന്ന് കണക്കാക്കുന്നു. കണ്ടാൽ ഉരഗത്തിന്റെ ഘടനയുള്ള, കൈകാലുകളില്ലാത്ത ഇഴഞ്ഞ് നീങ്ങുന്ന സീസിലിയൻസ് എന്ന ഉഭയജീവി അതിലൊരെണ്ണം മാത്രമാണ്. ആംഫിസ്ബയ്നിയൻസ് എന്ന വിഭാഗത്തിലാണ് ഈ ജീവിവർഗ്ഗം ഉൾപ്പെടുന്നത്. അന്ധൻ പുഴു എന്ന് അന്നാട്ടുകാർ വിളിക്കും.ഇവിടെ പൊതുവിലുള്ള ജൈവ വൈവിധ്യം പോലെ തന്നെ ഉഭയജീവികളിലെ വൈവിധ്യവും അതിനുള്ളിൽ തവളകളിലെ സവിശേഷ വൈവിധ്യവും വിസ്മയകരമാണ്. നിങ്ങളുടെ ചെറുവിരൽതുമ്പിൽ ഇരി ക്കാൻ മാത്രം വിലിപ്പമുള്ള തവളകളുണ്ട്.അരയടിയോളം വളർച്ചയെത്തുന്ന തവളകളുമുണ്ട്.പോയിസണസ് ഡാർട്ട് ഫ്രോഗ് ഉണ്ട്.വിഷ അമ്പൻ തവള എന്ന് മലയാളത്തിൽ വിളിക്കാം. ത്വക്കിൽ നിന്ന് മാരകവിഷം പുറപ്പെടുവിക്കാൻ കഴിവുള്ള തവളകളാണിവ.ആമസോണിലെ ഗോത്രവർഗ്ഗക്കാർ വിഷം പുരട്ടിയ അമ്പ് പ്രയോഗിക്കാൻ മിടുക്കരാണല്ലോ? ആ വിഷം ശേഖരിക്കുന്നത് ഈ തവളകളിൽ നിന്നാണ്. അങ്ങനെയാണിവയ്ക്ക് ഈ പേരുണ്ടായത്.പല്ലി, ഓന്ത്,പാമ്പ്, മുതല തുട ങ്ങിയ ഉരഗവർഗ്ഗങ്ങളുടെ വൈവിധ്യവും അമ്പരപ്പിക്കുന്നത് തന്നെ. മാരകവിഷമുള്ള അണലികൾ മുതൽ ഭീമത്തം കൊണ്ട് വിസ്മയിപ്പിക്കുന്ന അനക്കോണ്ട വരെ. 380 തരം ഉരഗങ്ങൾ. മൊത്തമെടുത്താൽ 40,000 സസ്യഇനങ്ങൾ ഉണ്ട് ഈ കാട്ടിൽ. 1300 ഇനം പക്ഷികൾ,3000 തരം - മത്സ്യങ്ങൾ,430 ഇനം സസ്തനികൾ, ഏതാണ്ട് 25 ലക്ഷം തരം ചെറുപ്രാണികൾ. കൗതുകകരവും വൈജ്ഞാനിക പ്രാധാന്യമുള്ളതുമായ പിങ്ക് ഡോൾഫിനുകൾ, ജാഗ്വാറുകൾ,ഗ്രീൻ അനാക്കോണ്ട, ഇലക്ട്രിക്ക് ഈൽ, മാംസഭോജികളായ, ഒരുപക്ഷേ നരഭോജികൾ തന്നെയായേക്കാവുന്ന പിരാനകൾ തുടങ്ങിയ സവിശേഷജന്തുക്കൾ - വേറെയും. മൂന്ന് മീറ്റർ വരെ വളരുന്ന മത്സ്യങ്ങൾ ആമസോൺ നദിയിൽ കാണപ്പെടുന്നു.
പലതും വംശനാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ പതിനഞ്ച് കോടി വർഷങ്ങളായി ആമസോൺ കാടുകളിൽ ജീവിച്ചിരുന്ന പോഡോനെമിസ് എക്സ്പാൻസ എന്നയിനം ശുദ്ധജല ആമകൾ അപ്രത്യക്ഷമാകാൻ ഒരുങ്ങിയിരിക്കുന്നു. ആവാസവ്യവസ്ഥയിലുള്ള ചെറിയ മാറ്റങ്ങളോട് പോലും പെട്ടന്ന് പ്രതികരിക്കുന്ന തരം ജീവികളാണിവ. അതുകൊണ്ട് അവയുടെ സാന്നിധ്യവും ആരോഗ്യാവസ്ഥയും അവയുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയുടെ ആരോഗ്യത്തെ അളക്കാനുള്ള സൂചകങ്ങളായി കാണാവുന്നതാണ്. ഈ ആമകൾ നാട് നീങ്ങുന്നുവെന്നതിന്റെയർത്ഥം ആമസോൺ കാടുകൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നുവെന്നാണല്ലോ?ഇതൊക്കെ മറ്റ് ജന്തുക്കളുടെ കാര്യം. ഇരുപത്തിയേഴ് ലക്ഷം മനുഷ്യരുണ്ടവിടെ. 4,00-,500 അമേരിന്ത്യൻ ഗോത്രവർഗ്ഗങ്ങളിലായി അവർ വ്യാപിച്ചുകിടക്കുന്നു. ഇവർക്കെല്ലാം തനതായ സംസ്‌കാരവും ഭാഷയുമുണ്ട്. ഇവ - രിൽ 5,0-60 ഗോത്രങ്ങളെങ്കിലും പുറംലോകം കാണാത്തവരോ മറ്റ്  നാഗരിക മനുഷ്യരുമായി സമ്പർക്കമില്ലാത്തവരോ ആണ്. ഇങ്ങനെ നോക്കിയാൽ ആമസോൺ കാടുകൾ വിശ്വപ്രകൃതിയുടെ നിലയ്ക്കാത്ത ജീവന്റെയുന്മത്തനൃത്തവേദിയാണെന്ന് പറയാം.
. ഇവിടുത്തെ സസ്യങ്ങൾ പുറത്ത് വിടുന്ന ഓക്സിജന്റെ അളവ് കണക്കിലെടുത്ത് ആമസോണിനെ ‘ഭൂമിയുടെ ശ്വാസകോശംഎന്ന് വിളിക്കാറുണ്ട്.പ്രകൃതിയുടെ ഈ അക്ഷയഖനി നശിപ്പിക്കുന്നത് ആധുനിക മനുഷ്യന്റെ അശാസ്ത്രീയ പ്രവർത്തികൾ തന്നെയാണ് .ഇപ്പോഴത്തെ ദുരന്തം കന്നുകാലികൾക്കുള്ള മേച്ചിൽ പുറങ്ങൾ സജ്ജമാക്കുന്നതിന് തടിവ്യവസായികൾ മനപ്പൂർവം തീയിട്ടത് മൂലമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.തടി-ഖനി വ്യവസായത്തിനായി ആമസോൺ മേഖലയിലെ ഗോത്രവർഗ്ഗത്തെ നശിപ്പിക്കാനാണ് പ്രസിഡന്റ് ബോൾസനാറോ ശ്രമിക്കുന്നതെന്ന് ഗോത്രവർഗ്ഗനേതാക്കൾ അഭിപ്രായപ്പെടുന്നു. മുറഗോത്രക്കാർ ശരീരമാകെ ഓറഞ്ചും ചുവപ്പം ചായം പൂശി, - അമ്പും വില്ലുമെടുത്ത് യുദ്ധസജ്ജരായാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ലോകമെമ്പാടും പരിസ്ഥി തി സംഘടനകളും വിദ്യാർഥി യുവജനസംഘടനകളും ബ്രസീലിന്റെ അനങ്ങാപ്പാറ നയത്തിനെതിരേ പ്രതിഷേധസൂചകമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്.വീണ്ടുവിചാരമില്ലാത്ത മുതലാളിത്ത വികസനപാത ലോകത്തെ മറ്റൊരു ദുരന്ത മുഖത്തേയ്ക്ക് നയിക്കുകയാണ്. വിവേകശാലികൾ ഒത്തുചേർന്ന് അതിനെ - തടയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.-ആമസോൺ കാട്ടുതീയുടെ മുഖ്യകാരണം ദുര മൂത്ത മനുഷ്യൻതന്നെയാണെന്നതു ലോകത്തെയാകെ ആത്മപരിശോധനയിലേക്കു കൊണ്ടുപോകേണ്ടതാണ്. കാട്ടുതീ കൊണ്ടുള്ള നാശം ഓരോ വർഷവും വ്യാപകമായി അനുഭവിക്കാറുള്ള കേരളവും ആമസോണിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. വനത്തിലെ ജൈവസമ്പത്തു കത്തിത്തീരുന്നതു നമുക്കും കണ്ടിരിക്കാനുള്ളതല്ല. വനനശീകരണത്തിനെതിരെ കൈകോർക്കാൻ കേരളം ഇനിയും വൈകരുത്.   ലോകം മുഴുവൻ അവിടത്തെ വനസംരക്ഷണത്തിനു മുന്നിട്ടിറങ്ങണം.

പ്രൊഫ്. ജോൺ കുരാക്കാർ

Monday, August 26, 2019

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു’

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു
ആമസോണ്മഴക്കാടുകളുടെ സംരക്ഷണത്തിന് 36 കോടിയുടെ സഹായവുമായി ഡി കാപ്രിയോ


ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു ; ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിന് 36 കോടിയുടെ സഹായവുമായി ഡി കാപ്രിയോ .ആമസോണ്‍ മഴക്കാടുകളെ അഗ്നിവിഴുങ്ങുമ്പോള്‍ വന സംരക്ഷണത്തിന് 36 കോടിയുടെ സഹായധനം (5 മില്യണ്‍ ഡോളര്‍) പ്രഖ്യാപിച്ച് ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോയുടെ സംഘടന. എര്‍ത്ത് അലൈന്‍സ് എന്ന സംഘടനയാണ് മഴക്കാടുകളുടെ സംരക്ഷണത്തിന് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡി കാപ്രിയോ, സുഹൃത്തുക്കളായ ലോറന്‍സ് പവല്‍ ജോബ്‌സ്, ബ്രയാന്‍ ഷേത്ത് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് എര്‍ത്ത് അലൈന്‍സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. 2013 നിപ്പുറം ഇതുവരെയുണ്ടായതില്‍ ഏറ്റവും ബൃഹത്തായ തീപ്പിടുത്തം ആമസോണ്‍ മഴക്കാടുകളെ ചുട്ടെരിക്കുകയാണ്.
ബ്രസീലില്‍ നിന്ന് കൊളംബിയയിലേക്ക് നീളുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍. ഓരോ മിനിട്ടിലും 200 അടിയോളം വിസ്തൃതിയില്‍ മരങ്ങള്‍ കത്തുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയില്‍ ലഭ്യമാകുന്ന ഓക്‌സിജന്റെ 20 ശതമാനവും പ്രദാനം ചെയ്യുന്നത് ഇവിടമാണ്. ഭൂമിയുടെ ശ്വാസകോശമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വനങ്ങളാണ് കത്തിയെരിയുന്നത്. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതില്‍ വലിയ അളവ് സംഭാവന ചെയ്യുന്ന മഴക്കാടുകള്‍ ഇല്ലാതാകുന്നത് ലോകത്തിന്റെ തന്നെ ആശങ്കയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനത്തിന്റെ സംരക്ഷണത്തിന് സഹായഹസ്തവുമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള ഡി കാപ്രിയോ എത്തിയത്.
തീയണയ്ക്കാനും വനത്തെ സംരക്ഷിക്കാനും പ്രവര്‍ത്തിക്കുന്ന 5 പ്രാദേശിക സംഘടനകള്‍ക്ക് ഈ പണം വീതിച്ചുനല്‍കും. വനസംരക്ഷണത്തിനും കാട്ടതീയെ തുടര്‍ന്ന് ദുരിതത്തിലായ വിഭാഗങ്ങളുടെ പുനരധിവാസത്തിനുമായാണ് തുക ചെലവഴിക്കുക. വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഭൂമി അഭിമുഖീകരിക്കുമ്പോള്‍ ഉടന്‍ ഇടപെടല്‍ നടത്താന്‍ ലക്ഷ്യമിട്ട് കഴിഞ്ഞമാസമാണ് ലിയനാര്‍ഡോ ഡി കാപ്രിയോ - ഫൗണ്ടേഷന്‍ എര്‍ത്ത് അലൈന്‍സുമായി ചേര്‍ന്നത്. 1998 ലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷം ഡോളറിന്റെ സഹായധനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫൗണ്ടേഷന്‍ ചെലവഴിച്ചിട്ടുണ്ട്.

Prof. John Kurakar

Sunday, August 25, 2019

AMAZON RAIN FORESTS FIRES ആമസോണ്‍ കാടുകള്‍ കത്തുന്നു; ചാമ്പലാകുന്നത്‌ ഭൂമിയുടെ 'ശ്വാസകോശം'

AMAZON RAIN FORESTS FIRES
ആമസോണ്‍ കാടുകള്‍ കത്തുന്നു; ചാമ്പലാകുന്നത്‌ ഭൂമിയുടെ 'ശ്വാസകോശം'
The world's largest rainforest, the Amazon spans eight countries and covers 40% of South America  an area that is nearly the size of two-thirds of the US, according to the World Wildlife Fund. More than 30 million people live in the Amazon, which is also home to large numbers of mammals, birds, amphibians and reptiles, most of them unique to the region. A new plant or animal species is discovered there every two days.The Amazon forest, which produces about 20% of earth's oxygen, is often referred to as "the planet's lungs."An inferno in the Amazon, two-thirds of which is in Brazil, threatens the rainforest ecosystem and also affects the entire globe.
Since the beginning of 2019, Brazil's National Institute for Space Research (known as "INPE") has reported 72,843 fires in the country, with more than half of these being seen in the Amazon region. This means more than one-and-a-half soccer fields of Amazon rainforest are being destroyed every minute of every day, INPE has stated.An 80% increase in deforestation has occurred so far this year compared to last year, according to the institute.Evidence of the fires also comes by way of a map created by the European Union's satellite program, Copernicus, that shows smoke from the fires spreading all along Brazil to the east Atlantic coast. Smoke has covered nearly half of the country and has begun to spill into neighboring Peru, Bolivia and Paragua.

Currently, the Amazon is a "sink" for carbon dioxide (CO2), the gas that is emitted mainly from burning fossil fuels, such as coal, oil and natural gas, according to WWF. Under natural conditions, plants remove CO2 from the atmosphere and absorb it for photosynthesis, yielding carbon, which allows plants to grow, and releasing oxygen back into the air.
Scientists say that excessive carbon dioxide emissions are contributing to the warming of our planet.The Amazon remains a net source of oxygen today -- despite the fact that about 20% of the world's total carbon dioxide emissions are caused by deforestation. Before the recent fires, the Amazon released up to 0.5 billion metric tons of carbon per year due to deforestation, according to the World Wildlife Fund.However, increased deforestation in concert with other ecological conditions could cause the Amazon to become a source of CO2 instead of a sink, some environmentalists believe. (The amount of oxygen emitted decreasing, while carbon dioxide balloons into the atmosphere.)
Instead of preserving the planet from the effects of global warming, then, the Amazon could begin harming the planet by emitting larger amounts of carbon dioxide and contributing to climate change, according to the World Wildlife Fund. Recently, Greenpeace called Brazil's president, Jair Bolsonaro, and his government a "threat to the climate equilibrium."Poirier supports this view. "The Amazon is incredibly important for our future, for our ability to stave off the worst of climate change," he said.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സംതുലനത്തിന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ കാട് കത്തിയമരുകയാണ്‌. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്ത.2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളില്‍ 74,155 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് വ്യക്തമാക്കുന്നു. പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരുന്നതായും പഠനം പറയുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം 9,500ല്‍ അധികം കാട്ടുതീ ഉണ്ടായതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വര്‍ഷം ഉണ്ടായത്. എല്‍ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരള്‍ച്ചയാണ് ഈ വര്‍ഷം ആമസോണ്‍ കാടുകളടക്കമുള്ള മേഖലയില്‍ അനുഭവപ്പെട്ടത്. വരണ്ട കാലവസ്ഥ കാട്ടുതീ ഉണ്ടാവുന്നതിനും വ്യാപകമായി പടരുന്നതിനും അനുയോജ്യമായ കാലാവസ്ഥയൊരുക്കുന്നു. എന്നാല്‍ അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ ഇടപടലാണ് തീ രൂപപ്പെടുന്നതിന് ഇടയാക്കുന്നതെന്നും ഗവേഷകനായ ആല്‍ബെര്‍ട്ടോ സെറ്റ്‌സെര്‍ പറയുന്നു.
കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയര്‍ന്ന രൂക്ഷമായ പുകപടലങ്ങള്‍ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്. സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ കറുത്ത പുക മൂടിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശം എത്തിച്ചേരാത്തതാണ് ഈ സാഹചര്യമുണ്ടാക്കുന്നത്.അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ രൂക്ഷമായതിനാല്‍ മഴ പെയ്യുമ്പോള്‍ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.മേഖലയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വലിയ തോതില്‍ വര്‍ധിച്ചതായി യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള കോപര്‍നിക്ക്‌സ് ക്ലൈമറ്റ് ചേഞ്ച് സെര്‍വീസ് എന്ന സംഘടന വ്യക്തമാക്കുന്നു. കൂടാതെ കാര്‍ബണ്‍ ഡൈയോക്‌സൈഡും വലിയ തോതില്‍ പുറന്തള്ളുന്നുണ്ട്. ഇതെല്ലാം ചേര്‍ന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നു. കൂടാതെ ആഗോള താപനം രൂക്ഷമാക്കുന്നതില്‍ ഇത് വലിയ പങ്കുവഹിക്കുമെന്നും ഗവേഷകര്‍ ഭയപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനില്‍ക്കുന്ന മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ഈ വനമേഖല പരന്നുകിടക്കുന്നത്. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്.മൊത്തം 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ആമസോണ്‍ വനമേഖലയ്ക്കുള്ളത്. വലിയതോതില്‍  കാര്‍ബണ്‍ ഡൈയോക്‌സൈഡ് വലിച്ചെടുത്ത്, ഭൂമിയുടെ അന്തരീക്ഷത്തിലെ ആകെ ഓക്സിജന്‍റെ 20 ശതമാനവും പുറത്തുവിടുന്നുണ്ട് ആമസോണ്‍ മഴക്കാടുകള്‍. അതുകൊണ്ടുതന്നെ ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോണ്‍ മഴക്കാടുകള്‍ റിയപ്പെടുന്നത്. ആഗോള താപനത്തിന്റെ രൂക്ഷത കുറയ്ക്കുന്നതില്‍ ഈ വനമേഖലയ്ക്ക് വലിയ പങ്കുള്ളതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ സമൃദ്ധമായ വനസമ്പത്താണ് ഇപ്പോള്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത്. അപൂര്‍വമായ സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം കാട്ടുതീയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. വിവിധങ്ങളായ ലക്ഷക്കണക്കിന് കാട്ടുമൃഗങ്ങളെയാണ് കാട്ടുതീ കവര്‍ന്നെടുത്തത്. നാശനഷ്ടങ്ങളുടെ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്.മനുഷ്യനിര്‍മിതമായ ദുരന്തമാണ് ഇപ്പോള്‍ ആമസോണ്‍ മഴക്കാടുകള്‍ നേരിടുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. കൃഷി ആവശ്യങ്ങള്‍ക്കും കന്നുകാലി വളര്‍ത്തലിനും മറ്റുമായി ഈ വനമേഖല വലിയതോതില്‍ നശീകരണങ്ങള്‍ക്കും മറ്റ് മനുഷ്യ ഇടപെടലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതു കൂടാതെയാണ് മനഃപൂര്‍വമോ അല്ലാതെയോ ഉള്ള കാട്ടുതീ. അനിയന്ത്രിതമായ കാട്ടുതീ വലിയ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.  ബ്രസീല്‍ സര്‍ക്കാരിന്റെ ഭൂവിനിയോഗ നയങ്ങള്‍ സംബന്ധിച്ച് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇത് വഴിതെളിച്ചിട്ടുണ്ട്.
അതേസമയം, സന്നദ്ധ സംഘടനകള്‍ മനഃപൂര്‍വം ആമസോണ്‍ കാടുകള്‍ക്ക് തീയിടുകയാണെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സോനാരോ പറയുന്നത്. ആമസോണ്‍ കാടുകളില്‍ ഖനനവും കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കാനും തന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. കാട് കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബൊല്‍സോനാരോ നടത്തുന്ന അസംബന്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രേമികളില്‍നിന്ന് ഉയരുന്നത്. മണ്ടത്തരം വിളമ്പുന്നതിനു പകരം ഭൂമിയുടെ ജീവനാഡിയായ ആമസോണ്‍ കാടുകള്‍ സംരക്ഷിക്കുന്നതിനുള്ള സത്വര നടപടിയാണ് പ്രസിഡന്റ് സ്വീകരിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു.

                                              Prof. John Kurakar

Saturday, August 24, 2019

TRIBUTE PAID TO ARUN JAITLEY, FORMER FINANCE MINISTER

TRIBUTE PAID TO ARUN JAITLEY, FORMER FINANCE MINISTER
മുൻ ധനകാര്യമന്ത്രി അരുൺ ജെറ്റ്ലി അന്തരിച്ചു
അരുൺ ജെറ്റ്ലിയുടെ വേർപാടിൽ യു.ആർ .  കേരളം ഘടകം  അനുശോചനം രേഖപ്പെടുത്തി
Arun Jaitley, Former Finance Minister passed away on 24 th August,2019.Former Finance Minister's body will be taken to the BJP headquarters on Sunday morning where leaders across the political spectrum are expected to pay their last respects. From BJP headquarters, it will be taken to the Nigambodh Ghat for the last rites. He had been admitted to AIIMS, New Delhi, since 9 August. "It is with profound grief that we inform about the sad demise of Shri Arun Jaitley, Hon'ble Member of Parliament & Former Finance Minister, Government of India at 12:07 pm on 24th August, 2019. Shri Arun Jaitley was admitted in AIIMS, New Delhi on 09/08/2019 and was treated by a multidisciplinary team of senior Doctors," said a release by AIIMS.In May last year, Arun Jaitley had undergone a renal transplant at AIIMS with Railways Minister Piyush Goyal filling in for him in the finance ministry at that time. In September 2014, he underwent bariatric surgery to correct the weight he had gained because of a long-standing diabetic condition."Parliament has lost a frank and versatile speaker, the Supreme Court has lost its most brilliant lawyer and the BJP has lost one of its tallest leaders. Personally, for me, whenever I have had a personal issue, he was there beside me, gave me strength. He played this role in the lives of many BJP workers," Amit Shah said.
Jaitley will be remembered for his long and distinguished service to India, the US mission said. "Especially notable were Jaitley's introduction of the Goods and Services Tax, efforts to improve the ease of doing business, and measures to combat corruption. Minister Jaitley recognised the importance of the US-India relationship and worked to improve the economic ties between our countries," it said.Former Union minister Vijay Goel paid tributes to his "multi-faceted" friend Arun Jaitley and recalled the departed leader's fondness for good food. "I first met him in 1971 at the Sri Ram College of Commerce, where he was my senior. He was the president of the college students' union, while I was the secretary. Our relationship started as ABVP activists and lasted for 48 years," the BJP leader said.During his college days, Jaitley would go on outings to Shimla and Mussoorie, Goel said, adding that the former finance minister used to go to the Lodhi Gardens here for morning walk and regularly interacted with fellow morning-walkers over tea at a spot, which came to be known as the "Jaitley corner"."Arun Jaitley always cared for us, his juniors. To me personally, he was much more than I can describe in words," Jitendra Singh said. "The Parliament and in fact the small world of our daily work routine would never be the same again without Arun Jaitley," he added.Former PM Manmohan Singh, Congress interim president Sonia Gandhi and Congress leader Rahul Gandhi, pay tribute to Arun Jaitley.

"In the untimely demise of Arun, I have lost a personal, much admired younger friend, and the country has lost an outstanding lawyer, an eminent parliamentarian, a powerful orator and an excellent human being". Mukherjee wrote in a letter.He further added, " May the almighty give you, Sonali and Rohan the strength to bear this huge loss and peace to the departed soul".DMK president M K Stalin expressed his grief over the death of Arun Jaitley and paid tribute to him. Stalin recalled Jaitley spending 19 months in prison during the infamous emergency after taking part in 'Lok Nayak,' Jayaprakash Narayan-led agitations. "Jaitley had great respect and regard for late M Karunanidhi, his passing away at the age of 66 is an irreparable loss for the BJP," Stalin said in his condolence.
President Ram Nath Kovind has reached Arun Jaitley's home to pay tributes. BJP president Amit Shah and other senior party leaders too have reached Arun Jaitley's Kailash Colony home.Veteran BJP leader LK Advani said Arun Jaitley was a man with a deeply analytical mind who the party depended on for finding solutions to complex issues. "I am deeply saddened to condole the passing away of yet another close colleague Arun Jaitley ji. Besides being a big luminary in the legal arena, Arunji was an outstanding parliamentarian and a great administrator. A dedicated party worker for decades, he was someone who was inducted into the BJP core team when I was Party President and he soon rose to become one of the most prominent leaders of the party," LK Advani said in a statement."Arun Jaitley Ji was a political giant, towering intellectual and legal luminary. He was an articulate leader who made a lasting contribution to India. His passing away is very saddening. Spoke to his wife Sangeeta Ji as well as son Rohan, and expressed condolences. Om Shanti," tweets PM Modi.
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു.66വയസ്സായിരുന്നു.എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ ഗുരുതരമാകുകയായിരുന്നു.ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.ഐസിയുവില്‍ കഴിഞ്ഞിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മൃതദേഹം ഞായറാഴ്ച ദില്ലിയിലെ നിഗം ​​ബോധ് ഘട്ടിൽ സംസ്‌കരിക്കും.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് ശനിയാഴ്ച ജെയ്റ്റ്‌ലിയുടെ മൃതദേഹം സൗത്ത് ദില്ലിയിലെ വസതിയിലേക്ക് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി ജെയ്റ്റ്‌ലിയുടെ മൃതദേഹം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്റെ അവസാന യാത്ര ബിജെപി ആസ്ഥാനത്ത് നിന്ന് നിഗംബോഡ് ഘട്ടിലേക്ക് ആരംഭിക്കും, അവിടെ അന്ത്യകർമങ്ങൾ നടത്തും, ”ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി ജെയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നും ദു .ഖത്തിന്റെ മണിക്കൂറിൽ ബിജെപിയുടെ മുഴുവൻ കേഡർമാരും അവരോടൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രസിഡന്റ് രാം നാഥ് കോവിന്ദ് മുൻ ധനമന്ത്രി ജെയ്റ്റ്‌ലിക്ക് വസതിയിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു.ആഭ്യന്തരമന്ത്രിയും പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായ അമിത് ഷാ, കേന്ദ്രമന്ത്രി ജിതേന്ദർ സിംഗ്, ഡോ. ഹർഷ് വർധൻ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ജെയ്റ്റ്‌ലിയുടെ വസതി സന്ദർശിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.കേന്ദ്രമന്ത്രി രവിശങ്കർ പ്രദേശ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കുടുംബത്തോടൊപ്പം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരും മുൻ കേന്ദ്രമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു.
കരിക്കം  ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ കൂടിയ  യു.ആർ.  യൂത്ത് അസംബളി മുൻ ധനകാര്യമന്ത്രി അരുൺ ജെറ്റ്ലിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി .യോഗത്തിൽ ഡോക്ടർ എബ്രഹാം കരിക്കം ,പ്രൊഫ് . ജോൺ കുരാക്കാർ , ഡോക്ടർ രാമചന്ദ്രൻ നായർ , ബാബു പൊന്നച്ചൻ , കെ.ജി മത്തായികുട്ടി , ശ്രി.എം മാത്യു ,കോസ്മിക് രാജൻ ഗ്രേഷ്മ രാജു ,ഐസക് തോമസ്  തുടങ്ങിയർ സംസാരിച്ചു
 
                                      Prof. John Kurakar

“ONE BILLION YOUTH FOR PEACE”, CAMPAIGN

INAUGURAL ADDRESS ON THE OCCASION OF THE LAUNCH OF “ONE BILLION YOUTH FOR PEACE”, CAMPAIGN INITIATED BY THE COSMIC COMMUNITY CENTRE, KARICKAM (A CC OF UNITED RELIGIONS INITIATIVE)



Dear ones, young and old gathered here,
This is a humble beginning, but the start of a long march, which has immense implications in saving humanity from the verge of total annihilation. We did not create this world; we inherited this beautiful formation, which is a blessing beyond description. It is a pity that the human beings could not fully realise the purpose of the cosmic order; we were competing to forge a hell out of a heaven. We have to reverse this erroneous process and straighten our paths to progress. If we don’t do it now, it will be too late to lament; we may not get a moment to repent, when the rockets fly and fill the space with fire. 14900 nuclear weapons cannot be allowed to decide the fate of two billion children, six billion other people and the Mother earth. It will be immorality at it’s best.
Today, on this 24th day of August, 2019, here at the URI Youth Assembly at Karickam International Public school, we begin this process; the process of a beautiful transformation. With immense faith in the young ones, we rise up to regain sanity. We will have one billion voices together, appealing to the conscience of the world and the masters on the driving seat on the fragments of the given earth. We aspire to leave a glorious globe for our children and grand- children to thrive. Let us be peace ambassadors all over the world, saying no to war and terror. We are strong; we will not falter. We are one; we will not break. Yes, we are marching forward. We bid adieu to lethargy and fear. We will shine as the radiant sun. We will not rest until we win. This victory will not be for a fortunate few, but for all the ones who are fortunate to be born on this planet, our planet.Prof. John Kurakar, former Global Council Trustee of U.R.I released the Logo of the OF “ONE BILLION YOUTH FOR PEACE”, CAMPAIGN on 24th August, 2019 at Karickam International Public School.

Abraham Karickam